

പാസ്പോർട്ട് അപേക്ഷാ ഫീസ് ജൂലൈ 1 മുതൽ കൂടും
പാസ്പോർട്ട് അപേക്ഷാ ഫീസ് ജൂലൈ ഒന്നുമുതൽ പ്രാബല്യത്തോടെ പുതുക്കി നിശ്ചയിച്ചു. സാധാരണ വിഭാഗത്തിൽ 18 വയസിന് മുകളിൽ പ്രായമുള്ളവർക്ക് 36 പേജുള്ള പാസ്പോർട്ട് ലഭിക്കാൻ അപേക്ഷാ ഫീസ് നിലവിലെ 1500 രൂപയിൽ നിന്ന് 2500 രൂപയായി പുതുക്കി. തൽക്കാൽ വിഭാഗത്തിലാണ് അപേക്ഷിക്കുന്നതെങ്കിൽ നിലവിലെ 3500 എന്നത് 5000 രൂപയാകും. 18 വയസിൽ താഴെയുള്ളവർക്ക് നിലവിലെ 1000 രൂപയിൽ നിന്ന് ഫീസ് 1750 രൂപയായും, തൽക്കാലിൽ 4250 രൂപയുമായാണ് വർധിപ്പിച്ചത്. കുട്ടികളുടെ കാര്യത്തിൽ നഷ്ടപ്പെടുകയോ കേടാകുകയോ ചെയ്ത പാസ്പോ


പാസ്പോർട്ട് പൗരത്വ രേഖയല്ല; ട്രാവൽ ഡോക്യുമെന്റ് മാത്രം
വിദേശയാത്രക്കും വിദേശത്ത് ഐഡന്റിറ്റി കാണിക്കാനും ഉള്ളതാണ് പാസ്പോർട്ട്. അത് പൗരത്വത്തിന്റെ പൂർണമായ പ്രൂഫ് ആകില്ലെന്ന് വിദേശകാര്യ മന്ത്രാലയം വ്യക്തമാക്കി. പൗരത്വം തെളിയിക്കാനുള്ള പ്രൂഫായും ഗവൺമെന്റിന്റെ ആനുകൂല്യങ്ങൾ നേടാനുള്ള യോഗ്യതയായും പാസ്പോർട്ട് ഉപയോഗിക്കാൻ കഴിയുമോയെന്ന ജനങ്ങളുടെ ആശയക്കുഴപ്പം ദൂരീകരിക്കാനാണ് ഔദ്യോഗിക വിശദീകരണം. ബയോമെട്രിക് വിവരങ്ങളും സുരക്ഷാ ഫീച്ചറുകളും അടങ്ങിയ ഇലക്ട്രോണിക് ചിപ്പ് പതിപ്പിച്ച ഇ-പാസ്പോർട്ടാണ് ഇപ്പോൾ ലഭിക്കുക. രാജ്യത്ത് 545 പാസ്പോർട്ട് സേവ


മുനീർക്കയിലെ മുനീർ ആരാണ്?
ഡൽഹിയിലെ സ്ഥലനാമങ്ങളിൽ വേറിട്ടു നിൽക്കുന്ന പേരാണ് മുനീർക്ക. പതിനഞ്ചാം നൂറ്റാണ്ടിൽ ഡൽഹിയിലെ ലോദി ഭരണകാലത്തെ ലാൻഡ് അഡ്മിനിസ്ട്രേറ്റർ ആയിരുന്ന മുനീർ ഖാന്റെ പേരിൽ നിന്നാണ് മുനീർക്കയുടെ ഉത്ഭവം. ഇപ്പോഴത്തെ മുനീർക്ക, വസന്ത് വിഹാർ, JNU ക്യാമ്പസ്, ആർ.കെ പുരം മുതലായ ഏരിയകൾ ഉൾപ്പെടുന്ന വിശാലമായ കൃഷിയിടമായിരുന്ന മേഖല അദ്ദേഹത്തിന്റെ അധീനതയിൽ ആയിരുന്നു. നൂറ്റാണ്ടുകൾ പിന്നിട്ടപ്പോൾ മുനീർ ഖാൻ എന്ന പേര് ലോപിച്ചാണ് മുനീർക്ക എന്നായത്. ഭീമമായ കടബാധ്യതകളിൽ പെട്ടുപോയ മുനീർ ഖാൻ പിന്നീട് ഈ പ്രദേശ


ഒരുമിച്ച് പി.എച്ച്.ഡി നേടി മാതൃകയായി നഴ്സിംഗ് ദമ്പതികൾ
പത്തനംതിട്ട ജില്ലയിലെ വടശ്ശേരിക്കര സ്വദേശിയായ ഡോ. ജിതിൻ തോമസ് പാറേലും ഭാര്യ കോട്ടയം ജില്ലയിലെ പാത്താമുട്ടം സ്വദേശിനിയായ ഡോ. ലിൻസു തോമസും നഴ്സിംഗ് ഗവേഷണരംഗത്ത് ശ്രദ്ധേയമായ നേട്ടം കൈവരിച്ചു. ഇന്ത്യൻ നഴ്സിംഗ് കൗൺസിലിന്റെ കോൺസോർഷ്യവും രാജീവ് ഗാന്ധി യൂണിവേഴ്സിറ്റിയും സംയുക്തമായി നടത്തുന്ന പി.എച്ച്.ഡി പ്രോഗ്രാമിൽ സൈക്യാട്രിക് നഴ്സിംഗിൽ ഇരുവരും ഈ വർഷം ഡോക്ടറേറ്റ് നേടി. ഡോ. ജിതിൻ തോമസ് പരേലിന്റെ ഗവേഷണ വിഷയം "കേരളത്തിലെ പ്രളയബാധിതരുടെ ജീവിതാനുഭവങ്ങളും (Lived Experiences) അവർ സ്വീകരിച്






































































































































































